പറയൂ
പുഞ്ചിരിക്കുന്ന ചന്ദ്രനിന്ന്പരിഭ്രാന്തിയോടെയാണ്രാവുറങ്ങിയത് കിന്നാരം പാടുന്ന കിളികൾഇനി വരില്ലെന്നലറികൊണ്ടാണ്കൂടു വിട്ടത് ഏതു മറിയാതെമണ്ണുചതിക്കില്ലെന്ന വിശ്വാസത്തോടെയാണ്അവർ കണ്ണടച്ചത് പാതിരാവിൽപാതിയുറക്കത്തിൽഘോര ശബ്ദംകേട്ടിരുന്നുവത്രെ.കേൾക്കാത്തവരും ഉടുതുണി മുറുക്കിഉറ്റവരെയും…