സുകൃതങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ
ജമാഅത്തായി ളുഹ്ർ നിസ്കാരം നിർവഹിച്ചതിന് ശേഷം പള്ളിയിൽ തന്നെ ഇരിക്കാനുള്ള നിർദ്ദേശമാണ് വന്നത്.അല്പനേരം കഴിഞ്ഞപ്പോൾ ദാറുൽ മുസ്തഫയിലെ ഇന്തോനേഷ്യൻ സ്വദേശിയായ ഉസ്താദ് കൈലാനി അദ്ദേഹത്തെസ്വയം പരിചയപ്പെടുത്തുകയും ദാറുൽ മുസ്തഫയിലേക്ക് ഞങ്ങളെ ഓദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.പുതുതായി എത്തിച്ചേർന്ന വിദ്യാർത്ഥികളോട് തത്കാലം ഗുർഫതു ഫാത്തിമയിൽ വിശ്രമിച്ചു കൊള്ളാനും അദ്ദേഹംപറഞ്ഞു .